150 ലേറെ തരം പാമ്പുകളെ കാണാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഇവിടെ വരുന്ന ഓരോ സന്ദര്‍ശ്ശകര്‍ക്കും മുമ്പാകെ കണ്ണൂരിന്‍റെ ചരിത്രപ്രസിദ്ധമായ കേന്ദ്രം തുറന്ന് വെയ്ക്കുന്നത്.


150 ലേറെ തരം പാമ്പുകളെ കാണാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഇവിടെ വരുന്ന ഓരോ സന്ദര്‍ശ്ശകര്‍ക്കും മുമ്പാകെ കണ്ണൂരിന്‍റെ ചരിത്രപ്രസിദ്ധമായ കേന്ദ്രം തുറന്ന് വെയ്ക്കുന്നത്.

ചര്‍ച്ച എന്തായാലും സംസ്കൃതസാഹിത്യത്തില്‍ എണ്ണപ്പെടുന്ന നാടകകൃത്തുക്കളും നാടകങ്ങളും ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പണ്ഡിതന്മാര്‍ പറയുന്നു ദാസന്‍, കാളിദാസന്‍ ചിലര്‍ പറയുന്നു ഇതല്ല; എണ്ണം പറഞ്ഞ നാടക കൃത്തുക്കള്‍ വേറെയുമുണ്ട്.

സ്പര്‍ശനത്തിലൂടെ ഭാഷ തിരിച്ചറിഞ്ഞ് പഠിക്കുവാനും, ലോകത്തെ ഗഹനമായി അറിയാനും സാധിച്ചത്. നൃത്തം, നാടകം, യോഗ, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയെല്ലാം പഠിച്ചു. പരസഹായം ഇല്ലാതെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ടൈപ്പു ചെയ്തു തുറക്കും. ചിത്രം വരക്കും.

മുന്‍കരുതലാണ് പ്രതിവിധിയേക്കാള്‍ഭേദം എന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാവുന്നത് ഇത്തരം ആരോഗ്യകാര്യങ്ങളില്‍ ആണ്. വിഷമയമാണ് ചുറ്റുപാടും. സൂക്ഷിച്ചില്ലെങ്കില്‍ പൊള്ളും

അന്ധമായ ആരാധനയിലൂടെ ഭാരതീയ സംസ്കാരത്തിന്‍റെ ഏതെങ്കിലും ഒരംശം നില നിര്‍ത്താമെന്നത് ഒരു വ്യാമോഹമാണ്. യുക്തിപൂര്‍വ്വമായ, നിശിതമായ, ചര്‍ച്ചയെ അതിജീവിക്കുന്ന ഭാഗങ്ങള്‍ മാത്രമേലോകാദരം നേടുകയുള്ളൂ. അറിവിനെ പ്രയോഗത്തിന്‍റെ ചാണയില്‍ ഉരച്ചു നോക്കുക.

മഞ്ഞള്‍ സംസ്കരിക്കുന്നതിനായി യാതൊരു രാസവസ്തുക്കളും ചേര്‍ക്കാന്‍ പാടില്ല. ശുദ്ധജലമാണ് മഞ്ഞള്‍ തിളപ്പിക്കാനുപയോഗിക്കേണ്ടത്. ചെമ്പോ, നാക തകിടോ കൊണ്ടുളള പാത്രമോ, മണ്‍പാത്രമോ മഞ്ഞള്‍ തിളപ്പിക്കാനുപയോഗിക്കാം.

മലപ്പുറത്തെ നിരത്തുകളില്‍ അടക്കം പലസ്ഥലത്തും, ആഡംബര കാറുകളിലും ഡ്രൈവിംഗ് സീറ്റില്‍ മുസ്തഫയെ കാണാം. താന്‍ സ്വയം വികസിപ്പിച്ച ഉപകരണത്തിന്‍്റെ പരീക്ഷണ നിരീക്ഷണങ്ങളുമായി. ഒരു വിരല്‍ അനങ്ങിയാല്‍ മതി. അല്ലെങ്കില്‍ കൈയ്ക് ചെറിയ സ്വാധീനം മതി. ആ വ്യക്തിക്ക് കാര്‍ ഓടിക്കാനാകും. ഇതിനു സഹായിക്കുന്ന ഉപകരണം നിര്‍മ്മിച്ചു. ഓട്ടോ മാറ്റിക് വണ്ടികളില്‍ മാത്രമേ ഇതു ഘടിപ്പിക്കാനാവൂ. കുറഞ്ഞ ശക്തിയില്‍ ഗിയര്‍ പെടല്‍ മുന്നോട്ടു തള്ളിയാല്‍ മാത്രം മതി.

ആയുര്‍വേദത്തെക്കുറിച്ച് വ്യക്തമായി പഠിച്ച്, അനുഭവിച്ച് വിദേശികള്‍ക്കായി ഇംഗ്ലീഷില്‍ എഴുതിയ ഒരു പുസ്തകം ഇന്നില്ല. നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാനം വിദേശികളുടെ അനുഭവസാക്ഷ്യങ്ങള്‍ മാത്രവും ആദ്യമിതെല്ലാം പഠിച്ച് പിന്നീട് അനുഭവിച്ച് എല്ലാമറിയണമെന്നതാണ് വിദേശികളുടെ ശക്തമായ ആഗ്രഹം.

വികസിതരാഷ്ട്രങ്ങള്‍ അനേക വര്‍ഷം ആധുനികസൗകര്യങ്ങളോടെ കോടാനുകോടികള്‍ ചിലവഴിച്ചിട്ടും ഫലം കാണാത്ത പലതും ആയുര്‍വേദ ചികിത്സയിലൂടെ ഫലപ്രാപ്തി വരുന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ അനുഭവിച്ചറിയുന്നവര്‍ അതിന്‍റെ ആരാധകരാവുന്നതിന് തെളിവുകള്‍ എത്രയോ നമ്മുടെ മുന്നിലുണ്ട്.

അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്ന പാരമ്പര്യ ഭാരതീയ ചികിത്സാശാസ്ത്രമായ ആയുർവേദത്തിന്റെ രോഗശമനമെന്ന മഹത്വത്തെ, അറിവിനെ ലോകാരോഗ്യ സംഘടനക്കുമുന്നില്‍ ഉദാഹരണ സഹിതം വ്യക്തമാക്കിനല്‍കുകയും, ആയുര്‍വ്വേദത്തെ ആഗോളതലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ അമരക്കാരനും, അവിനാശിലിംഗം സര്‍വ്വകലാശാല ചാന്‍സലറുമായ പത്മശ്രീ. ഡോ. പി. ആര്‍ കൃഷ്ണകുമാര്‍.

എട്ടംഗങ്ങളോടു കൂടിയതാണ് അഷ്ടാംഗയോഗം. അവയുടെ ക്രമാനുസൃതമായ സാധനയാണ് യോഗി അനുഷ്ഠിക്കേണ്ടത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ടംഗങ്ങള്‍.

ഇറ്റലിയില്‍ 15 വര്‍ഷം മുമ്പാണ് ആയുര്‍വേദ കോളേജ് തുടങ്ങുന്നത്. അന്ന് കോഴ്സ് കഴിഞ്ഞവര്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കാന്‍ പ്രയാസമായിരുന്നു. 2009 മുതല്‍ കോഴ്സ് കഴിഞ്ഞ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദം പ്രാക്ടീസ് ചെയ്യാന്‍ നിയമം അനുവദിച്ചു.